1 usd = 72.18 inr 1 gbp = 92.54 inr 1 eur = 79.59 inr 1 aed = 19.65 inr 1 sar = 19.24 inr 1 kwd = 235.88 inr

Mar / 2020
01
Sunday

പക്ഷപാതം ഇല്ലാതാക്കാൻ കൃത്രിമ ബുദ്ധി; ബ്രിട്ടനിലെ ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ മലയാളി ശാസ്ത്രജ്ഞനും മദ്രാസ് ഐഐടിയും കൈകോർത്തപ്പോൾ പിറന്നത് പുത്തൻ കൃത്രിമ ബുദ്ധി അൽഗോരിതം; ഗവേഷണം പ്രയോഗികമായാൽ രക്ഷപ്പെടുന്നത് മോദിയും പിണറായിയും അടക്കമുള്ളവർ; പി എസ് സി പരീക്ഷകൾ നൊടിയിടയിൽ തീർപ്പാക്കാം; പൊലീസിനും തലവേദന മാറിക്കിട്ടും

February 07, 2020 | 01:20 PM IST | Permalink



പക്ഷപാതം ഇല്ലാതാക്കാൻ കൃത്രിമ ബുദ്ധി; ബ്രിട്ടനിലെ ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ മലയാളി ശാസ്ത്രജ്ഞനും മദ്രാസ് ഐഐടിയും കൈകോർത്തപ്പോൾ പിറന്നത് പുത്തൻ കൃത്രിമ ബുദ്ധി അൽഗോരിതം; ഗവേഷണം പ്രയോഗികമായാൽ രക്ഷപ്പെടുന്നത് മോദിയും പിണറായിയും അടക്കമുള്ളവർ; പി എസ് സി പരീക്ഷകൾ നൊടിയിടയിൽ തീർപ്പാക്കാം; പൊലീസിനും തലവേദന മാറിക്കിട്ടും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളം കണ്ട മഹാദുരന്തമായ 2018ലെ പ്രളയത്തിൽ സർവ്വതും നഷ്ടമായവർക്കു ഇനിയും സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം 10000 രൂപ കിട്ടാനുണ്ടെന്നു ഇടയ്ക്കിടെ വാർത്തകളിൽ എത്തുന്ന തലക്കെട്ടാണ്. സർക്കാരിന്റെ പിടിപ്പു കേടെന്നു പ്രതിപക്ഷവും ജീവനക്കാരുടെ കാര്യക്ഷമത ഇല്ലായ്മയെന്ന് സർക്കാരും ഒക്കെ പരസ്പരം കുറ്റപ്പെടുത്തുമ്പോഴും തങ്ങൾ എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്നത് മാത്രമാണ് അർഹതയുള്ള സാധാരണക്കാരന്റെ വിഷമം. യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങളിൽ സർക്കാരോ ജീവനക്കാരോ ഒന്നും നേരിട്ട് ഇടപെട്ട് ഒരാളെയും മാറ്റി നിർത്തുന്നതാവില്ല, മറിച്ചു ആയിരക്കണക്കിന് ആളുകളിൽ നിന്നും അർഹതയുള്ളവരെ കടത്താനുള്ള പ്രായോഗിക പ്രയാസം തന്നെയാകും യഥാർത്ഥ വില്ലൻ.

ഇതേപരാതി അടുത്തിടെ കേന്ദ്രസർക്കാരും പ്രധാനമന്ത്രി മോദിയും കുറെ കേട്ടതാണ്. കർഷകർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആറായിരം രൂപ ഇനിയും കിട്ടിയില്ലെന്നു പരാതിപ്പെടുന്നവർ അനേകമാണ്. ലക്ഷക്കണക്കിന് ആളുകൾ സഹായം തേടി എത്തുമ്പോൾ അവരിൽ അർഹത ഉള്ളവരെ കണ്ടെത്താൻ ഏതു സർക്കാരും വിഷമിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യ ഇടപെടൽ കുറച്ചു കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അർഹരെ കണ്ടെത്താൻ സാധിക്കുമോ എന്ന് അന്വേഷിക്കുകയാണ് ബെൽഫാസ്റ്റ് ക്വീൻ യൂണിവേഴ്സിറ്റിയും മദ്രാസ് ഐഐടിയും ചേർന്ന് നടത്തുന്ന ഗവേഷണം.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങളിൽ ലോകം ഡ്രൈവർ ഇല്ലാത്ത കാറുകളും വീട്ടുജോലികൾ ചെയ്യാൻ മനുഷ്യ സാന്നിധ്യം കൂടാതെ ഉപകരണങ്ങളും നിർമ്മിക്കാൻ തയ്യാറെടുക്കുമ്പോൾ സാമൂഹ്യ സേവന രംഗത്ത് ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ ഡോ. ദീപക് പത്മനാഭൻ ചിന്തിക്കുന്നത്. തൻ വളർന്നതും ജീവിച്ചതും അത്തരം സാഹചര്യങ്ങളിൽ ആയതിനാലും സാമൂഹ്യ സേവന രംഗത്ത് കേരളം നടത്തിയ മുന്നേറ്റവും ഒക്കെ കണ്ടു വളർന്ന ദീപക് തന്റെ ഗവേഷണം സാധാരണക്കാരിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടണം എന്ന ചിന്തിയിലാണ് ഈ വഴിക്കു തിരിച്ചു വിടുന്നത്, പതിനായിരക്കണക്കിന് കോടി രൂപ സാമൂഹ്യ സേവന രംഗത്ത് ചിലവഴിക്കപ്പെടുന്ന ഇന്ത്യ പോലൊരു രാജ്യത്തു ദീപകും സംഘവും വേർതിരിച്ചെടുക്കുന്ന കൃത്രിമ ബുദ്ധി അൽഗോരിതം പ്രായോഗിക തലത്തിൽ നടപ്പാക്കാനായാൽ വിപ്ലവകരമായ മാറ്റങ്ങളാകും സൃഷ്ടിക്കപ്പെടുക. എന്തിനേറെ പതിനായിരങ്ങൾ അപേക്ഷ നൽകുന്ന പി എസ് സി പരീക്ഷകൾ പോലും നൊടിയിടയിൽ നടത്തിയെടുക്കാൻ സാധിച്ചേക്കും.

എറണാകുളം മോഡൽ എൻജിനിയറിങ് കോളേജിൽ നിന്നും ബിടെക് പൂർത്തിയാക്കി എംടെക്നു വേണ്ടി മദ്രാസ് ഐ ഐ ടിയിലാണ് ദീപക് എത്തിച്ചേർന്നത്. തുടർന്ന് അവിടെ നിന്നും ഗവേഷണ സ്വപ്നങ്ങളുമായി ബെൽഫാസ്റ്റ് ക്വീൻസ് യൂണിവേഴ്സിറ്റിയിലും. ഇതിനിടയിലും മദ്രാസ് ഐ ഐ ടീയിലെ വിസിറ്റിങ് ഫാക്കൽറ്റി മെമ്പർ ആയി തുടർന്ന ദീപക് ഇരു വിദ്യാഭ്യസ സ്ഥാപനങ്ങളും തമ്മിൽ കൈകോർക്കാനുള്ള കണ്ണിയായി പ്രവർത്തിച്ചാണ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം പ്രബന്ധമായി അവതരിപ്പിച്ചിരിക്കുന്നത്. മദ്രാസ് ഐ ഐ ടിയിലെ ഗവേഷക വിദ്യാർത്ഥികളായ സൗമ്യ സുന്ദരം, സവിത എബ്രഹാം എന്നിവർ ചേർന്ന ടീമാണ് ദീപക്കിനോപ്പം ചേർന്ന് ഗവേഷണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് പ്രായോഗികമായി നടപ്പിലാക്കാനായാൽ സാമൂഹ്യ സേവന രംഗത്ത് ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതത്തിൽ ആശ്വാസമായി മാറിയേക്കും എന്നാണ് ദീപക്കിന്റെ പ്രതീക്ഷ.

മനുഷ്യ ഇടപെടൽ പരമാവധി കുറച്ചു കൃത്രിമ ബുദ്ധിയെ ആശ്രയിച്ചു അർഹരായവരെ കണ്ടെത്തുക എന്നതാണ് ഗവേഷണത്തിന്റെ കാതൽ. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഉപയോക്താക്കളായി മാറാം എന്നതും പ്രധാനമാണ്. ഉദാഹരണമായി ജോലിക്കും മറ്റും പതിനായിരങ്ങൾ അപേക്ഷകരായി എത്തുമ്പോൾ അവരിൽ യോഗ്യത ഉള്ളവരെ മാത്രം കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇതിനു പരിഹാരമായി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പൊതു മാനദണ്ഡത്തിൽ ഉൾപ്പെടുന്നവരെ ഓരോ ഗ്രൂപ്പായി കണ്ടെത്തി ഏറ്റവും വേഗത്തിൽ അർഹരെയും അനർഹരെയും കണ്ടെത്താൻ ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം വഴി സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ മനുഷ്യ ഇടപെടൽ ഉണ്ടാകാത്തതിനാൽ അതിന്റെതായ പോരായ്മകളും ഉണ്ടാകാനിടയുണ്ട്.

ഉദാഹരണമായി ഇത്തരം വേർതിരിക്കലുകളിൽ പുരുഷനോ സ്ത്രീയോ പൂർണമായോ ഒഴിവാക്കപ്പെടാനോ ഒരേ പ്രായത്തിൽ ഉള്ളവർ മാത്രം തിരഞ്ഞെടുക്കപ്പെടാനോ ഒക്കെ ഉള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ പോലെയുള്ള രാജ്യത്തു സംവരണം അടക്കമുള്ള കാര്യങ്ങൾ മാനദണ്ഡമാകുമ്പോൾ അത്രത്തിലും പ്രയാസം ഉണ്ടായേക്കാം. അഥവാ നോർത്തേൺ അയർലണ്ടിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന സാഹചര്യവും അമേരിക്കയിൽ വർഗങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കൽ പ്രക്രിയ നടക്കുമ്പോഴും ഒക്കെ ഇതേ പ്രയാസങ്ങൾ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള മാനദണ്ഡത്തെ മറികടക്കാൻ കാരണമായി എത്താനിടയുണ്ട്. മനുഷ്യർ സ്വാഭാവിക ബുദ്ധിയിൽ കണ്ടെത്തുന്ന ധർമ്മിക ഘടകങ്ങൾ കൃത്രിമ ബുദ്ധിയിൽ നാം പ്രതീക്ഷിക്കരുതെന്നും ഡോ ദീപക് ഓർമ്മിപ്പിക്കുന്നു. എങ്കിലും ഒരു പൊതു മാനദണ്ഡം നിശ്ചയിക്കാൻ കഴിഞ്ഞാൽ അതനുസരിച്ചുള്ള വേർതിരികളും കണ്ടെത്തലും ഈ അൽഗോരിതത്തിൽ നിഷ്പ്രയാസം ചെയ്യാനാകും.

കേരളത്തിൽ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ പലപ്പോഴും ലക്ഷക്കണക്കിന് ഫോൺ കോളുകൾ പൊലീസിന് പിന്തുടരേണ്ടി വരുമ്പോഴും ദീപകും സംഘവും വേർതിരിച്ചെടുത്ത ഈ കൃത്രിമ ബുദ്ധി അൽഗോരിതം സഹായകമായേക്കും. വേഗതയും കൃത്യതയുമാണ് ഈ ഗവേഷണം വഴി ഉരുത്തിരിഞ്ഞ അൽഗോരിതം ഉറപ്പുനൽകുന്നത്. മാത്രമല്ല മൾട്ടി നാഷണൽ കമ്പനികളും മറ്റും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വിവാഹിതരായ സ്ത്രീകളെയും മറ്റും ഒഴിവാക്കുന്ന പ്രവണതകൾ അവസാനിപ്പിക്കാനും കൃത്രിമ ബുദ്ധിയെ ആശ്രയിക്കുമ്പോൾ സാധിക്കും. പ്രസവാവധിയും മറ്റും തൊഴിലിനെ ബാധിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നതും. ഇതെല്ലം ഒഴിവാക്കിയെടുക്കുകയാണ് ഗവേഷണം വഴി ഉദ്ദേശിച്ചതെന്നും ഡോ. ദീപക് പറയുന്നു.

ബെൽഫാസ്റ്റിൽ ഭാര്യ അമൃതയും രണ്ടു വയസുകാരി മകൾ ദയയ്ക്കും ഒപ്പമാണ് ഡോ. ദീപക് കഴിയുന്നത്. ഈ വർഷം ഏപ്രിലിൽ കോപ്പൻഹേഗനിൽ നടക്കുന്ന ഇന്റർനാഷണൽ എക്സ്റ്റന്റിങ് ഡാറ്റ ബേസ് കോൺഫറൻസിൽ ഗവേഷണ കണ്ടെത്തൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഡോ. ദീപക്. ആധുനിക ലോകത്തിലെ സോഷ്യൽ ക്രമത്തിൽ ഏറ്റവും പ്രയോജനകരം എന്ന് വിശേഷിപ്പിക്കപ്പെടുകയാണ് ഈ കണ്ടെത്തൽ.

കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍    
കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍ മറുനാടന്‍ മലയാളി ലണ്ടന്‍ റിപ്പോര്‍ട്ടര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് മാറാം; പക്ഷെ ഹൗ ഓൾഡ് ആർ യുവിൽ നിന്ന് മാറണമെന്ന് നിങ്ങൾ ആവശ്യപ്പെടണം; കസിൻസിൽ നിന്നും നടിയെ മാറ്റാൻ ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്: പൊലീസിന് നൽകിയ ഈ മൊഴിയിൽ കുഞ്ചാക്കോ ബോബൻ ഉറച്ചു നിൽകും; അടുത്ത വിസ്താരത്തിന് എത്തുമെന്ന് നടൻ; ദിലീപിന് തിരിച്ചടിയാകാൻ മറ്റൊരു സാക്ഷി കൂടി; കൂറൂമാറാൻ സിനിമാക്കാരെ അനുവദിക്കാത്തത് ഇമേജ് നഷ്ടമാകുമോ എന്ന ഭയം
നെടുമ്പാശ്ശേരി മുതൽ ഹീത്രോ വരെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ കുറഞ്ഞു; മിക്കയിടങ്ങളിലും വിമാനങ്ങൾ റദ്ദ് ചെയ്യുന്നു; ചൈനയിലെ വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞത് 80 ശതമാനം; വിമാനയാത്ര കുറഞ്ഞതോടെ കമ്പനികൾ അടച്ച് പൂട്ടൽ ഭീതിയിൽ; പശ്ചിമേഷ്യ ഭീതിയുടെ നിഴലിലാകുമ്പോൾ ആശങ്കയിലാകുന്നത് പ്രവാസി മലയാളികളും; സൗദി മോഡലിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും യാത്ര വിലക്ക് കൊണ്ടു വരുമെന്ന് റിപ്പോർട്ട്; കൊറോണ ഭീതിയിൽ ഭയന്ന് വിറച്ച് ലോകം
കുട്ടികളെ സ്‌കൂൾ ബസ് കയറ്റിവിട്ട ശേഷം മടങ്ങിയെത്തിയപ്പോൾ അലമാര തുറന്നുകിടക്കുന്നു; വിശ്വസിപ്പിച്ച് ഏൽപിച്ച ആളെ കാണാതെ വന്ന് വിളിച്ചപ്പോൾ മൊബൈലും സ്വച്ച് ഓഫ്; കടന്നുകളഞ്ഞത് ഒന്നരലക്ഷം രൂപയും മൂന്നുപവൻ സ്വർണാഭരണങ്ങളുമായി; തൃശൂർ സ്വദേശിയുടെ വീട്ടിലെ കവർച്ചാ വാർത്ത വന്നതോടെ എറണാകുളം നോർത്തിലെ ലോഡ്ജുകാർക്ക് സംശയം; യുവതിയെ പൊലീസ് പിടികൂടിയപ്പോഴും ട്വിസ്റ്റ്
മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്നായിരുന്നു അവസാന കോളിലെ വാചകം; അവൾ എന്തിനുവേണ്ടി തൂങ്ങിമരിക്കണം? അവളുടെ അടിവയറ്റിൽ ചവിട്ടി വീഴ്‌ത്തിയ ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു; സ്‌കൂളിൽ നിന്ന് കൊച്ചുമകനെ വിളിച്ച് കാണിച്ചിട്ട് കൂടെ കരഞ്ഞ് അഭിനയവും; മാൾട്ടയിൽ മലയാളി നഴ്‌സ് സിനിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അമ്മ മറിയാമ്മ മറുനാടനോട്
ആ വിശ്വരൂപം കണ്ട് ഞെട്ടരുത്! അവതാര പിറവിയുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തി; സ്റ്റേജിൽ ന്യൂജൻ പിള്ളേർ ആടിത്തിമിർക്കുന്നതിനിടെ എസ് യുവിയിൽ ലാലേട്ടനെ പോലെ അച്ചന്റെ മാസ് എൻട്രി; കൂളിങ് ഗ്ലാസ് വച്ച് മമ്മൂക്ക സ്‌റ്റൈലിൽ കിടിലൻ ഡാൻസും; ഇത് ഡാൻസ് പഠിച്ച 'ആമേനി'ലെ ഫാ.ഒറ്റപ്ലാക്കൻ; ഡാൻസിലെ പരാതിയിൽ ഇമ്മാനുവലിനോട് പ്രതികാരം തീർക്കുന്നതും ഫാ.ജോഷി ചിറക്കൽ; തുറവൂർ വാതക്കാട് ഭാരതറാണി പള്ളിയിലെ അച്ചൻ വീണ്ടും വില്ലനാകുമ്പോൾ
ഫാരീസ് അബൂബക്കറിന്റെ വലം കൈയായി നിന്നു ദീപികയെ കുത്തുപാള എടുപ്പിച്ച എംഡി; കർഷക സംഘടനയായ ഇൻഫാമിന്റെ ഡയറക്ടറായി വിലസിയ കള്ളൻ; ജീവൻ ടിവിയിലും വിവാദ നായകൻ; പാവപ്പെട്ട വിദ്യാർത്ഥിനികളെ പഠിപ്പിച്ച് ചൂഷണം ചെയ്ത ക്രൂരൻ; 16 കാരിയെ ഗർഭിണിയാക്കി അച്ഛന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ച വഞ്ചകൻ; പോക്സോ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വൈദികൻ; അധികാരത്തിന്റെ ഹുങ്കിൽ ചെയ്തു കൂട്ടിയ പാപങ്ങൾ ഫാ റോബിൻ വടക്കുംചേരിയെ 'അച്ഛൻ' ആക്കി മാറ്റുമ്പോൾ
വീട്ടിൽ നിന്ന് ഇളവൂർ പുഴയുടെ കുളി കടവിലേക്ക് 75 മീറ്റർ അകലം; ബണ്ടിലേക്ക് 220 മീറ്റർ ദൂരം; പാലത്തിന് 13.5 മീറ്റർ നീളവും; ബണ്ടിനു ഇരുവശത്തും 190 സെന്റിമീറ്റർ താഴ്ച; ദേവനന്ദയുടെ ഉയരം 127 സെന്റിമീറ്ററും; പോസ്റ്റ് മോർട്ടവും ഇൻക്വസ്റ്റും ഉയർത്തുന്നത് മുങ്ങി മരണത്തിന്റെ സാധ്യത; നടപ്പാലം കടന്നു മറുകരയിലെത്തിയ റീനയെന്ന പൊലീസ് നായ എത്തിയ വീടിനെ കേന്ദ്രീകരിച്ചും അന്വേഷണം; ഇത്തിക്കരയാറ്റിലെ ഷാളും ഉയർത്തുന്നത് സംശയം; ദേവനന്ദയുടെത് ഉത്തരമില്ലാത്ത മരണം
എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു; പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്ന് ഞാൻ കരുതുന്നു; ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോൾ...; ഇന്ന് രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്.. പൃഥ്വിരാജിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒരു മനുഷ്യന്റെ നരകയാതനകൾ പൃഥ്വി ചർച്ചയാക്കുമ്പോൾ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഹാൻഡ്‌ലർമാർ നൽകിയ കുട്ടിയുടെ വസ്ത്രം മണപ്പിച്ചു; വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി അതിർത്തി കടന്ന് 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി; ആൾ താമസമില്ലാത്ത വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങി താൽകാലിക നടപ്പാലത്തിന് അടുത്തെത്തി; കുറ്റിക്കാട്ടിലൂടെ എത്തിയത് മറുകരയിലെ ആളില്ലാ വീട്ടിൽ; പൊലീസ് ഡോഗ് മണത്തു പോയതും പൊന്നു പോയ വഴിയിലൂടെ! റീനയുടെ വഴികാട്ടൽ നിർണ്ണായകം; ദേവനന്ദയെ തേടി പൊലീസ് നായ പോയത് കിറുകൃത്യം വഴിയിൽ
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്നായിരുന്നു അവസാന കോളിലെ വാചകം; അവൾ എന്തിനുവേണ്ടി തൂങ്ങിമരിക്കണം? അവളുടെ അടിവയറ്റിൽ ചവിട്ടി വീഴ്‌ത്തിയ ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു; സ്‌കൂളിൽ നിന്ന് കൊച്ചുമകനെ വിളിച്ച് കാണിച്ചിട്ട് കൂടെ കരഞ്ഞ് അഭിനയവും; മാൾട്ടയിൽ മലയാളി നഴ്‌സ് സിനിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അമ്മ മറിയാമ്മ മറുനാടനോട്
തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഉപദേശം; കർണ്ണനെ കുന്തി ഉപേക്ഷിച്ചതു പോലെ ബക്കറ്റിനുള്ളിലാക്കി കടലിൽ ഒഴുക്കി വിടാൻ രണ്ടാം ബുദ്ധി; അതും പറ്റില്ലെന്ന് പറഞ്ഞപ്പോൾ കടലിൽ വലിച്ചെറിയാൻ ഉപദേശിച്ചതും കാമുകൻ; പദ്ധതിയിട്ടത് കുട്ടിയെ കൊന്ന് ബംഗളൂരുവിലേക്ക് കടക്കാൻ; ശരണ്യ പലപ്പോഴും നഗ്‌ന ദൃശ്യങ്ങൾ അയച്ചു തന്നുവെന്നും നേരിട്ടും പകർത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ; വിയാന്റെ കൊലയുടെ ചുരുളഴിച്ച് ഭണ്ഡാരക്കള്ളന്റെ അറസ്റ്റ്; ശരണ്യയ്‌ക്കൊപ്പം നിധിനേയും കുടുക്കി സിഐ സതീശൻ
എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ
കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം